Leviticus 2:12
അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അർപ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു.
Leviticus 2:12 in Other Translations
King James Version (KJV)
As for the oblation of the firstfruits, ye shall offer them unto the LORD: but they shall not be burnt on the altar for a sweet savor.
American Standard Version (ASV)
As an oblation of first -`fruits' ye shall offer them unto Jehovah: but they shall not come up for a sweet savor on the altar.
Bible in Basic English (BBE)
You may give them as an offering of first-fruits to the Lord, but they are not to go up as a sweet smell on the altar.
Darby English Bible (DBY)
As to the offering of the first-fruits, ye shall present them to Jehovah; but they shall not be offered upon the altar for a sweet odour.
Webster's Bible (WBT)
As for the oblation of the first-fruits, ye shall offer them to the LORD: but they shall not be burnt on the altar for a sweet savor.
World English Bible (WEB)
As an offering of firstfruits you shall offer them to Yahweh: but they shall not come up for a sweet savor on the altar.
Young's Literal Translation (YLT)
`An offering of first-`fruits' -- ye bring them near to Jehovah, but on the altar they go not up, for sweet fragrance.
| As for the oblation | קָרְבַּ֥ן | qorban | kore-BAHN |
| firstfruits, the of | רֵאשִׁ֛ית | rēʾšît | ray-SHEET |
| ye shall offer | תַּקְרִ֥יבוּ | taqrîbû | tahk-REE-voo |
| Lord: the unto them | אֹתָ֖ם | ʾōtām | oh-TAHM |
| but they shall not | לַֽיהוָ֑ה | layhwâ | lai-VA |
| burnt be | וְאֶל | wĕʾel | veh-EL |
| on | הַמִּזְבֵּ֥חַ | hammizbēaḥ | ha-meez-BAY-ak |
| the altar | לֹֽא | lōʾ | loh |
| for a sweet | יַעֲל֖וּ | yaʿălû | ya-uh-LOO |
| savour. | לְרֵ֥יחַ | lĕrêaḥ | leh-RAY-ak |
| נִיחֹֽחַ׃ | nîḥōaḥ | nee-HOH-ak |
Cross Reference
പുറപ്പാടു് 23:19
നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻ കുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
വെളിപ്പാടു 14:4
അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.
കൊരിന്ത്യർ 1 15:20
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
ദിനവൃത്താന്തം 2 31:5
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
ആവർത്തനം 26:10
ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കെണ്ടു വന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
സംഖ്യാപുസ്തകം 15:20
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം.
ലേവ്യപുസ്തകം 23:10
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
ലേവ്യപുസ്തകം 7:13
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം.
പുറപ്പാടു് 23:10
ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക.
പുറപ്പാടു് 22:29
നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.
ഉല്പത്തി 23:17
ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്ക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും
ഉല്പത്തി 23:10
എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോടു: