Isaiah 60:8
മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ?
Isaiah 60:8 in Other Translations
King James Version (KJV)
Who are these that fly as a cloud, and as the doves to their windows?
American Standard Version (ASV)
Who are these that fly as a cloud, and as the doves to their windows?
Bible in Basic English (BBE)
Who are these coming like a cloud, like a flight of doves to their windows?
Darby English Bible (DBY)
Who are these that come flying as a cloud, and as doves to their dove-cotes?
World English Bible (WEB)
Who are these who fly as a cloud, and as the doves to their windows?
Young's Literal Translation (YLT)
Who `are' these -- as a thick cloud they fly, And as doves unto their windows?
| Who | מִי | mî | mee |
| are these | אֵ֖לֶּה | ʾēlle | A-leh |
| that fly | כָּעָ֣ב | kāʿāb | ka-AV |
| cloud, a as | תְּעוּפֶ֑ינָה | tĕʿûpênâ | teh-oo-FAY-na |
| and as the doves | וְכַיּוֹנִ֖ים | wĕkayyônîm | veh-ha-yoh-NEEM |
| to | אֶל | ʾel | el |
| their windows? | אֲרֻבֹּתֵיהֶֽם׃ | ʾărubbōtêhem | uh-roo-boh-tay-HEM |
Cross Reference
ഉല്പത്തി 8:8
ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു.
യെശയ്യാ 45:22
സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
യെശയ്യാ 49:21
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.
യെശയ്യാ 60:4
നീ തല പൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും.
ലൂക്കോസ് 13:29
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും.
എബ്രായർ 12:1
ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
വെളിപ്പാടു 7:9
ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.