യെശയ്യാ 2:22 in Malayalam

മലയാളം മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 2 യെശയ്യാ 2:22

Isaiah 2:22
മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളു?

Isaiah 2:21Isaiah 2

Isaiah 2:22 in Other Translations

King James Version (KJV)
Cease ye from man, whose breath is in his nostrils: for wherein is he to be accounted of ?

American Standard Version (ASV)
Cease ye from man, whose breath is in his nostrils; for wherein is he to be accounted of?

Bible in Basic English (BBE)
Have no more to do with man, whose life is only a breath, for he is of no value.

Darby English Bible (DBY)
Cease ye from man, whose breath is in his nostrils; for what account is to be made of him?

World English Bible (WEB)
Stop trusting in man, whose breath is in his nostrils; For of what account is he?

Young's Literal Translation (YLT)
Cease for you from man, Whose breath `is' in his nostrils, For -- in what is he esteemed?

Cease
חִדְל֤וּḥidlûheed-LOO
ye
from
לָכֶם֙lākemla-HEM
man,
מִןminmeen
whose
הָ֣אָדָ֔םhāʾādāmHA-ah-DAHM
breath
אֲשֶׁ֥רʾăšeruh-SHER
nostrils:
his
in
is
נְשָׁמָ֖הnĕšāmâneh-sha-MA
for
בְּאַפּ֑וֹbĕʾappôbeh-AH-poh
wherein
כִּֽיkee
he
is
בַמֶּ֥הbammeva-MEH
to
be
accounted
of?
נֶחְשָׁ֖בneḥšābnek-SHAHV
הֽוּא׃hûʾhoo

Cross Reference

സങ്കീർത്തനങ്ങൾ 146:3
നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.

യിരേമ്യാവു 17:5
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

സങ്കീർത്തനങ്ങൾ 144:3
യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?

യാക്കോബ് 4:14
നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.

സങ്കീർത്തനങ്ങൾ 8:4
മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

ഇയ്യോബ് 27:3
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ--

യെശയ്യാ 40:15
ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.

സങ്കീർത്തനങ്ങൾ 62:9
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.

ഇയ്യോബ് 7:15
ആകയാൽ ഞാൻ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.

ഉല്പത്തി 7:22
കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.

ഉല്പത്തി 2:7
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.